സഖാവിന്റെ സഖി
വാക മരപൂക്കൾക് സഖാവിനോട് തോന്നിയ പ്രണയം ഹൃദയത്തോട് ചേർത്ത് വച്ചു തുടങ്ങിയത് കോളേജിൽ ക്യാമ്പസിന്റ പാതയോരത്തിൽ വച്ചായിരുന്നു.
വാകമരച്ചില്ലകൾ പൂക്കുമ്പോൾ പ്രണയ നിമിഷങ്ങൾക്
തളിരുകൾ വിടരും, പിന്നീട് അത് പൂത്തു പന്തലിക്കും.
ഈ കൊടും വേനലിലും അത് പൂത്തു നിൽക്കുന്ന കാഴ്ച്ച ആരുടേയും മനസിന് കുളിർമ പകരും.
ഈ അനുഭൂതി സഖാവിനോട് തോന്നിയത് ഈ വസന്തകാലത്തിലെ മനോഹരമായ
സായാഹ്നത്തിലായിരുന്നു.
അതെ ഒരു തരം ആർദ്രമായ ചില ഓർമ്മകൾ നമ്മുടെ
ഹൃദയത്തിലെ താളുകളിലൂടെ ഓടി മറിഞ്ഞു,
തളിരണിഞ്ഞ പച്ച പരവതാനി വിരിച്ചു നിൽക്കുന്ന മരങ്ങൾക് ഇടയിലും ചേതോഹാരമായി തോന്നിയത്, ആ വാകമരപ്പൂക്കൾ തന്നെ ആയിരുന്നു.
ഈ കഥയിലെ മുഖ്യ കഥാനായിക ആണ് അഭിരാമി.
ജീവിതത്തിൽ ഒരിക്കലും മറക്കാൻ ആവാത്ത നിമിഷങ്ങൾ തന്നെയാണ് കോളേജ് ജീവിതം എന്ന് അഭിരാമിയിലൂടെ മനസിലാക്കാൻ സാധിക്കുന്നു.വാക പൂത്തു നിൽക്കുന്ന വഴി വീഥിയിൽ വച്ചാണ് സഖാവിനെ ആദ്യമായി കാണുന്നത്.
നവജാതകരെ സ്വാഗതം എന്ന് എഴുതിയ കാവടത്തിലൂടെ പ്രവേശന കവാടം കടന്ന് ഞാനും കൂട്ടുകാരികളും നടന്നകലുമ്പോൾ കുറച്ചു ചേട്ടൻമാര് വിളിച്ചു അവരോടൊപ്പം ഞാനും ചെന്നു. പലരോടും പാട്ട് പാടാനൊക്കെ പറഞ്ഞു, അവർക്കൊക്കെ ചില പണിഷ്മെന്റ്കളും കൊടുക്കുണ്ടായിരുന്നു. അടുത്ത് എന്റെ ഉന്നമാണ് എന്ന് വിചാരിച്ചുകൊണ്ട് ഇരിക്കുമ്പോൾ ഒരു ചേട്ടൻ വിളിച്ചു. ( ഡീ..... തന്റെ പേരെന്താടി.. ഏതു ഡിപ്പാർമെന്റ് ) എന്ന് എന്തൊക്കയോ ചോദിച്ചു,
എല്ലാത്തിനും മറുപടി കൊടുക്കുന്നതിൽ ഇടക് ചുവന്ന ഷർട്ടും വെള്ള മുണ്ടും ധരിച്ച ചേട്ടൻ വരുന്നത് കണ്ടു.
എന്താടാ..... ഇവിടെ നിന്ന് ചുറ്റികറങ്ങുന്നത് ക്യാമ്പസിൽ
റാഗിംഗ് പാടില്ല എന്ന് എഴുതി വച്ചത് കാണുന്നില്ലെടാ....
പോ...! ക്ലാസ്സിൽ കുട്ടി പൊയ്ക്കോളൂ...,.
പിന്നീട് ആണ് ഓർത്തത് ഒരു താങ്ക്സ് പോലും പറഞ്ഞില്ല.. ഛെ.... കഷ്ട്ടായിപോയി...
മനസ്സിൽ ഒരു കുറ്റബോധത്തോടെ ഞാൻ ക്ലാസിലേക് കടന്നു. എന്റെ മനസ്സിലെ മോഹങ്ങൾ അറിയാതെ പോയ എന്റെ സഖാവിനോട് തുറന്ന് പറയാൻ ഇതുവരെ കഴിഞ്ഞില്ല.
അന്ന് കണ്ടത് മുതൽ എന്റെ ഇടനെഞ്ചിൽ വാകമരം
പൂത്തുഉലഞ്ഞത് പോലെ എനിക്ക് തോന്നി. വീണ്ടും ഒരു നോക്കു കൂടി കാണുവാൻ എന്റെ മനസ് കൊതിച്ചു, നിന്റെ...
വാകമരച്ചില്ലകൾ പൂക്കുമ്പോൾ പ്രണയ നിമിഷങ്ങൾക്
തളിരുകൾ വിടരും, പിന്നീട് അത് പൂത്തു പന്തലിക്കും.
ഈ കൊടും വേനലിലും അത് പൂത്തു നിൽക്കുന്ന കാഴ്ച്ച ആരുടേയും മനസിന് കുളിർമ പകരും.
ഈ അനുഭൂതി സഖാവിനോട് തോന്നിയത് ഈ വസന്തകാലത്തിലെ മനോഹരമായ
സായാഹ്നത്തിലായിരുന്നു.
അതെ ഒരു തരം ആർദ്രമായ ചില ഓർമ്മകൾ നമ്മുടെ
ഹൃദയത്തിലെ താളുകളിലൂടെ ഓടി മറിഞ്ഞു,
തളിരണിഞ്ഞ പച്ച പരവതാനി വിരിച്ചു നിൽക്കുന്ന മരങ്ങൾക് ഇടയിലും ചേതോഹാരമായി തോന്നിയത്, ആ വാകമരപ്പൂക്കൾ തന്നെ ആയിരുന്നു.
ഈ കഥയിലെ മുഖ്യ കഥാനായിക ആണ് അഭിരാമി.
ജീവിതത്തിൽ ഒരിക്കലും മറക്കാൻ ആവാത്ത നിമിഷങ്ങൾ തന്നെയാണ് കോളേജ് ജീവിതം എന്ന് അഭിരാമിയിലൂടെ മനസിലാക്കാൻ സാധിക്കുന്നു.വാക പൂത്തു നിൽക്കുന്ന വഴി വീഥിയിൽ വച്ചാണ് സഖാവിനെ ആദ്യമായി കാണുന്നത്.
നവജാതകരെ സ്വാഗതം എന്ന് എഴുതിയ കാവടത്തിലൂടെ പ്രവേശന കവാടം കടന്ന് ഞാനും കൂട്ടുകാരികളും നടന്നകലുമ്പോൾ കുറച്ചു ചേട്ടൻമാര് വിളിച്ചു അവരോടൊപ്പം ഞാനും ചെന്നു. പലരോടും പാട്ട് പാടാനൊക്കെ പറഞ്ഞു, അവർക്കൊക്കെ ചില പണിഷ്മെന്റ്കളും കൊടുക്കുണ്ടായിരുന്നു. അടുത്ത് എന്റെ ഉന്നമാണ് എന്ന് വിചാരിച്ചുകൊണ്ട് ഇരിക്കുമ്പോൾ ഒരു ചേട്ടൻ വിളിച്ചു. ( ഡീ..... തന്റെ പേരെന്താടി.. ഏതു ഡിപ്പാർമെന്റ് ) എന്ന് എന്തൊക്കയോ ചോദിച്ചു,
എല്ലാത്തിനും മറുപടി കൊടുക്കുന്നതിൽ ഇടക് ചുവന്ന ഷർട്ടും വെള്ള മുണ്ടും ധരിച്ച ചേട്ടൻ വരുന്നത് കണ്ടു.
എന്താടാ..... ഇവിടെ നിന്ന് ചുറ്റികറങ്ങുന്നത് ക്യാമ്പസിൽ
റാഗിംഗ് പാടില്ല എന്ന് എഴുതി വച്ചത് കാണുന്നില്ലെടാ....
പോ...! ക്ലാസ്സിൽ കുട്ടി പൊയ്ക്കോളൂ...,.
പിന്നീട് ആണ് ഓർത്തത് ഒരു താങ്ക്സ് പോലും പറഞ്ഞില്ല.. ഛെ.... കഷ്ട്ടായിപോയി...
മനസ്സിൽ ഒരു കുറ്റബോധത്തോടെ ഞാൻ ക്ലാസിലേക് കടന്നു. എന്റെ മനസ്സിലെ മോഹങ്ങൾ അറിയാതെ പോയ എന്റെ സഖാവിനോട് തുറന്ന് പറയാൻ ഇതുവരെ കഴിഞ്ഞില്ല.
അന്ന് കണ്ടത് മുതൽ എന്റെ ഇടനെഞ്ചിൽ വാകമരം
പൂത്തുഉലഞ്ഞത് പോലെ എനിക്ക് തോന്നി. വീണ്ടും ഒരു നോക്കു കൂടി കാണുവാൻ എന്റെ മനസ് കൊതിച്ചു, നിന്റെ...