ജനനി
പേറ്റ് നോവറിഞ്ഞ് പ്രസവിച്ച അമ്മയ്ക്ക് മരണം വന്ന്
വിളിക്കുന്നതുവരെ അവള്
മകളായിരുന്നു.
ഗൃഹം മാറിയപ്പോഴും അവള്
മകൾ തന്നെയായിരുന്നു.
പക്ഷേ,
പ്രാണന്റെ പാതി പകുത്ത്
ജീവന് നല്കിയ അമ്മയെ
എവിടെയും കാണാനില്ലായിരുന്നു.
ലോകം കാണാൻ പഠിപ്പിച്ച,
അവളുടെ വാശികള്ക്കു മുന്നില് തോറ്റു തന്നിരുന്ന,
കോറിയിട്ട ചിത്രങ്ങളിലത്രയും
അവളുടെ പുഞ്ചിരി കണ്ടെത്തിയ
അമ്മയെ മാത്രം കാണാനില്ലായിരുന്നു.
© കാദംബരി
വിളിക്കുന്നതുവരെ അവള്
മകളായിരുന്നു.
ഗൃഹം മാറിയപ്പോഴും അവള്
മകൾ തന്നെയായിരുന്നു.
പക്ഷേ,
പ്രാണന്റെ പാതി പകുത്ത്
ജീവന് നല്കിയ അമ്മയെ
എവിടെയും കാണാനില്ലായിരുന്നു.
ലോകം കാണാൻ പഠിപ്പിച്ച,
അവളുടെ വാശികള്ക്കു മുന്നില് തോറ്റു തന്നിരുന്ന,
കോറിയിട്ട ചിത്രങ്ങളിലത്രയും
അവളുടെ പുഞ്ചിരി കണ്ടെത്തിയ
അമ്മയെ മാത്രം കാണാനില്ലായിരുന്നു.
© കാദംബരി